Wa In kaana taaa`ifatum minkum aamanoo billazeee ursiltu bihee wa taaa`ifatul lam yu`minoo fasbiroo hattaa yahkumual laahu bainanaa; wa Huwa khairul haakimeen
📖 വിവർത്തനം (മലയാളത്തിൽ)
📖 മലയാളത്തിൽ
ഞാന്‍ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കില്‍ നമുക്കിടയില്‍ അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നത് വരെ നിങ്ങള്‍ ക്ഷമിച്ചിരിക്കുക.അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍.
🌐 Additional reference in தமிழ்
🌐 தமிழ்
"உங்களில் ஒரு பிரிவினர், எதனுடன் நான் அனுப்பப்பட்டுள்ளேனோ அதை நம்புகிறார்கள்; இன்னும் மற்றோர் பிரிவினர் (அதை) நம்பவில்லை - அல்லாஹ் நம்மிடையே தீர்ப்புக் கூறும் வரை பொறுமையாக இருங்கள் - அவனே தீர்ப்பளிப்பவர்களில் மிகவும் மேலானவன்" (என்றும் கூறினார்).
خَيْرُ الْحَاكِمِينَ - വിധികർത്താക്കളിൽ ഏറ്റവും ഉത്തമൻ
വ്യാഖ്യാനം:
നിങ്ങളിൽ ഒരു വിഭാഗം ഞാൻ കൊണ്ടുവന്ന സന്ദേശത്തിൽ വിശ്വസിച്ചു, മറ്റൊരു വിഭാഗം അത് നിഷേധിച്ചു എന്നിരിക്കട്ടെ. അപ്പോൾ സത്യനിഷേധികളേ, നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുക. അല്ലാഹു നമുക്കിടയിൽ വിധി കൽപ്പിക്കുന്നതുവരെ. അവൻ തന്റെ വിശ്വസ്തരായ ദാസന്മാരെ രക്ഷിക്കുകയും സത്യനിഷേധികളെ ശിക്ഷിക്കുകയും ചെയ്യുന്നതിലൂടെ അന്തിമമായ തീരുമാനം എടുക്കും. അല്ലാഹു ഏറ്റവും നീതിമാനായ വിധികർത്താവാണ്. അവന്റെ വിധി പൂർണ്ണമായും നീതിയും ജ്ഞാനവും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വചനം സത്യനിഷേധികൾക്കുള്ള താക്കീതും ഭീഷണിയുമാണ്, അവരെ സത്യത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ക്ഷണമല്ല.
പാഠങ്ങളും പ്രയോജനങ്ങളും:
അല്ലാഹുവിന്റെ വിധിയിൽ പൂർണ്ണമായ ഭരമേൽപ്പിക്കൽ: വിശ്വാസികൾ എല്ലാ കാര്യങ്ങളിലും അല്ലാഹുവിന്റെ തീരുമാനത്തിനായി കാത്തിരിക്കണം. അവന്റെ വിധി എല്ലായ്പ്പോഴും ഏറ്റവും നീതിയുക്തമാണ്.
ക്ഷമയുടെ പ്രാധാന്യം: സത്യത്തിന്റെ പാതയിൽ ക്ഷമയും സഹനവും അത്യാവശ്യമാണ്. അന്തിമവിജയം ക്ഷമയുള്ളവർക്കായിരിക്കും.
അല്ലാഹുവിന്റെ നീതിയിലുള്ള വിശ്വാസം: അല്ലാഹു ഏറ്റവും നീതിമാനായ വിധികർത്താവാണ്. അവന്റെ വിധിയിൽ ഒരിക്കലും അനീതി ഉണ്ടാകില്ല. ഇത് വിശ്വാസിയുടെ മനസ്സിന് സമാധാനം നൽകുന്നു.
സത്യത്തിന്റെ വിജയം ഉറപ്പാണ്: സത്യനിഷേധികൾ എത്ര ശക്തരാണെങ്കിലും, അല്ലാഹുവിന്റെ വിധി വരുമ്പോൾ സത്യം വിജയിക്കുകയും അസത്യം പരാജയപ്പെടുകയും ചെയ്യും.
താക്കീതും പ്രത്യാശയും: ഈ വചനം സത്യനിഷേധികൾക്ക് താക്കീതും വിശ്വാസികൾക്ക് പ്രത്യാശയും നൽകുന്നു. അല്ലാഹു അവന്റെ വാഗ്ദാനം എപ്പോഴും പാലിക്കുന്നവനാണ്.
ഞാന്‍ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കില്‍ നമുക്കിടയില്‍ അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നത് വരെ നിങ്ങള്‍ ക്ഷമിച്ചിരിക്കുക.അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍.
മദ്‌യങ്കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങള്‍ക്കുഅവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്തരുത്. ഭൂമിയില്‍ നന്‍മവരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം.
ഞാന്‍ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കില്‍ നമുക്കിടയില്‍ അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നത് വരെ നിങ്ങള്‍ ക്ഷമിച്ചിരിക്കുക.അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍.
അദ്ദേഹത്തിന്‍റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും നിന്നെയും നിന്‍റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങി വരിക തന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അതിനെ (ആ മാര്‍ഗത്തെ) വെറുക്കുന്നവരാണെങ്കില്‍ പോലും (ഞങ്ങള്‍ മടങ്ങണമെന്നോ?)
നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്. അതില്‍ മടങ്ങി വരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്‍റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്‍റെ മേലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍.
സൂറ അൽ-അഅ്റാഫ് ആയത്ത് 87 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : ഞാന്‍ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ നിങ്ങളില്‍ ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, മറ്റൊരു വിഭാഗം…
SurahQuran.com was founded as a humble effort to serve the Noble Book and the pure Sunnah, to invite people to Allah, and to make the religious sciences accessible according to the methodology of the Quran and Sunnah. We praise and thank Allah for His grace, and we ask Him to accept our work and make it sincere for His noble Face.