Yaaa ayyuhal lazeena samanoo qooo anfusakum wa ahleekum naaranw waqoodu han naasu wal hijaaratu `alaihaa malaaa`ikatun ghilaazun shidaadul laa ya`soonal laaha maa amarahum wa yaf`aloona maa yu`maroon
📖 വിവർത്തനം (മലയാളത്തിൽ)
📖 മലയാളത്തിൽ
സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
🌐 Additional reference in தமிழ்
🌐 தமிழ்
முஃமின்களே! உங்களையும், உங்கள் குடும்பத்தாரையும் (நரக) நெருப்பை விட்டுக் காப்பாற்றிக் கொள்ளுங்கள்; அதன் எரிபொருள் மனிதர்களும், கல்லுமேயாகும்; அதில் கடுமையான பலசாலிகளான மலக்குகள் (காவல்) இருக்கின்றனர், அல்லாஹ் அவர்களை ஏவி எதிலும் அவர்கள் மாறு செய்ய மாட்டார்கள், தாங்கள் ஏவப்பட்டபடியே அவர்கள் செய்து வருவார்கள்.
വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും സത്യമായി വിശ്വസിക്കുകയും അവന്റെ നിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ, നിങ്ങളുടെ സ്വന്തം ശരീരങ്ങളെ നരകാഗ്നിയിൽ നിന്ന് സംരക്ഷിക്കുക. അതായത്, അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ ചെയ്യുകയും വിലക്കിയ കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾ സ്വയം രക്ഷനേടുക. അതുപോലെ നിങ്ങളുടെ കുടുംബാംഗങ്ങളെയും (ഭാര്യ, മക്കൾ, കീഴിലുള്ളവർ) നരകാഗ്നിയിൽ നിന്ന് സംരക്ഷിക്കുക. അവർക്ക് നന്മ കൽപ്പിച്ചുകൊടുക്കുകയും തിന്മയിൽ നിന്ന് വിലക്കുകയും ചെയ്തുകൊണ്ട് അവരെ നല്ല രീതിയിൽ ശിക്ഷണം ചെയ്യുക.
ആ നരകാഗ്നിയുടെ വിറക് മനുഷ്യരും കല്ലുകളുമായിരിക്കും. അതായത്, ആ നരകത്തിൽ എരിയുന്നത് അവിശ്വാസികളായ മനുഷ്യരും കല്ലുകളുമായിരിക്കും. ആ നരകത്തിന്റെ കാവൽക്കാരായി കർക്കശസ്വഭാവികളും ശക്തന്മാരുമായ മലക്കുകൾ ഉണ്ടായിരിക്കും. അവർ നരകവാസികളോട് വളരെ പരുഷമായും കടുത്ത രീതിയിലും പെരുമാറുന്നവരാണ്. അവർ അല്ലാഹു കൽപ്പിച്ച കാര്യത്തിൽ അവനോട് ഒരിക്കലും അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കൽപ്പിക്കപ്പെടുന്നതെന്തോ അത് അവർ പൂർണ്ണമായും വേഗത്തിലും സ്നേഹത്തോടെയും നിർവ്വഹിക്കുന്നു. അവർക്ക് യാതൊരു വീഴ്ചയും ഉണ്ടാകില്ല.
പ്രയോജനങ്ങൾ:
ഓരോ വിശ്വാസിയും തന്റെ സ്വന്തം രക്ഷയ്ക്ക് മാത്രമല്ല, തന്റെ കുടുംബത്തിന്റെയും മക്കളുടെയും മതപരമായ ക്ഷേമത്തിനും ഉത്തരവാദിയാണ്. കുടുംബത്തിന്റെ മതപരമായ പരിശീലനം അവഗണിക്കുന്നത് വലിയ നഷ്ടമാണ്.
നരകത്തിന്റെ ഭീകരതയെക്കുറിച്ചുള്ള ഈ വിവരണം വിശ്വാസിയിൽ ഭയം ജനിപ്പിക്കുകയും അവനെ സൽപ്രവൃത്തികളിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഭയവും പ്രതീക്ഷയും വിശ്വാസിയുടെ ജീവിതത്തെ സന്തുലിതമാക്കുന്നു.
അല്ലാഹുവിന്റെ കൽപ്പനകൾ നടപ്പിലാക്കുന്നതിൽ മലക്കുകൾ പോലും പൂർണ്ണമായി അനുസരണം കാണിക്കുന്നു എന്നത്, അല്ലാഹുവിന്റെ കൽപ്പനകളോടുള്ള സമ്പൂർണ്ണ അനുസരണത്തിന്റെ മാതൃക നമുക്ക് നൽകുന്നു.
ഈ ലോകത്ത് കുടുംബത്തെ നന്മയിലേക്ക് നയിക്കുന്നത്, പരലോകത്ത് അവരുടെ രക്ഷയ്ക്ക് കാരണമാകുമെന്നത്, മാതാപിതാക്കളുടെ ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്.
(പ്രവാചകപത്നിമാരേ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ.
സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
സൂറ അത്-തഹ്രീം ആയത്ത് 6 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍…
SurahQuran.com was founded as a humble effort to serve the Noble Book and the pure Sunnah, to invite people to Allah, and to make the religious sciences accessible according to the methodology of the Quran and Sunnah. We praise and thank Allah for His grace, and we ask Him to accept our work and make it sincere for His noble Face.